ദൂത് പതിനാറ്—വിശക്കുന്നവരുടെ ആവശ്യം—ജീവന്റെ പോഷണം (2)
തിരുവെഴുത്ത് വായന: യോഹന്നാൻ 6:1-
C. ജീവൻ, മനുഷ്യന്റെ സകല അവസ്ഥയുടെയും ആവശ്യത്തെ നിറവേറ്റുന്നു —2:23—11:57
5. വിശക്കുന്നവന്റെ ആവശ്യം—ജീവന്റെ പോഷണം—6:16-21
b. അസ്വസ്ഥമായ ലോകവും സമാധാനം നൽകുന്ന ക്രിസ്തുവും—വാ. 16-21
6:16 സന്ധ്യയായപ്പോൾ, അവന്റെ ശിഷ്യന്മാർ കടൽപ്പുറത്തേക്ക് ഇറങ്ങിച്ചെന്നു,
6:17 അവർ ഒരു പടകിൽ കയറി, കഫർന്നഹ ൂമിലേക്കു കടൽ മുറിച്ചുകടക്കുവാൻ തുടങ്ങി. അപ്പോഴേക്കും ഇരുട്ടായിത്തീർന്നിരുന്നു, യേശു അപ്പോഴും അവരുടെ അടുക്കൽ വന്നിട്ടില്ലായിരുന്നു.
6:18 ശക്തമായി കാറ്റടിക്കുന്നതുകൊണ്ട് കടൽ ക്ഷോഭിക്കുകയായിരുന്നു.
6:19 പിന്നെ അവർ ഏകദേശം ഇരുപത്തഞ്ചോ മുപ്പതോ സ്റ്റഡിയ തുഴഞ്ഞപ്പോൾ, യേശു, കടലിന്മേൽ നടന്നുകൊണ്ട് പടകിനു സമീപത്തേക്ക് വരുന്നത് കണ്ടു, അവർ ഭയപരവശരായി.
6:20 എന്നാൽ അവൻ അവരോട്, ഇതു ഞാനാ കുന്നു. ഭയപ്പെടേണ്ട, എന്നു പറഞ്ഞു.
6:21 അപ്പോൾ അവനെ പടകിലേക്കു കയറ്റുവാൻ അവർ ഇച്ഛിച്ചു; ഉടനെ അവർ പോകുകയായിരുന്ന ദേശത്ത് പടക് എത്തി.
തിങ്കൾ:
പഠന രൂപരേഖ:
II. ക്ലേശം നിറഞ്ഞ ലോകവും സമാധാനം നൽകുന്ന ക്രിസ്തുവും—യോഹ. 6:16-21
· ക്ലേശം നിറഞ്ഞ ഈ ലോകത്തിലേക്ക് ക്രിസ്തു സമാധാനദായകനായ ക്രിസതുവായി വരുന്നു
A. ക്ഷോഭിച്ച കടലും വീശുന്ന കാറ്റും മനുഷ്യജീവിതത്തിലെ ക്ലേശങ്ങളെ സൂചിപ്പിക്കുന്നു
B. കടലിന്മീതെയുള്ള യേശുവിന്റെ നടപ്പ് മനുഷ്യജീവിതത്തിന്റെ എല്ലാ ക്ലേശങ്ങളെയും കീഴടക്കുന്നതിനെ സൂചിപ്പിക്കുന്നു
1. യേശു കടലിനുമീതെ നടന്നത് മനുഷ്യജീവിതത്തിന്റെ എല്ലാ ക്ലേശങ്ങളെയും കര്‍ത്താവിന് കീഴടക്കുവാന്‍ കഴിയുമെന്ന് ഇത് സൂചി പ്പിക്കുന്നു.
2. ശിഷ്യന്മാര്‍ അവനെ പടകിലേക്ക് സ്വീകരിച്ചപ്പോള്‍, ഉടനെ പടക് അവര്‍ പോകുന്ന ദേശത്ത് എത്തി-5:21
3. സമാധാന പൂര്‍ണ്ണമായ ഒരു ജീവിതത്തിനായ് നാം കര്‍ത്താവിനെ നമ്മുടെ "
